പേരുമാറ്റത്തിനെതിരെ ഇനിയും പ്രതികരിക്കാത്ത മൗനി ബാബമാരോട്
നേതാക്കളെ പ്രതിനിധികളെ വിറ്റും പ
ണയപ്പെടുത്തിയും തിന്നു. ഇനി പൂർവ്വികരായി കരുതിവെച്ച സൽപ്പേരുകൾ വിറ്റു തിന്നാം.
മുടിഞ്ഞതറവാട്ടിൽ നിന്ന് കിണ്ടിയും കിണ്ണവും ഓട്ടുപാത്രങ്ങളും എടുത്തുവിൽക്കുന്ന അനന്തരവൻമാർ, പ്രതികരിക്കാൻ ആവാതെ നിൽക്കുന്ന കാർന്നോന്മാർ
ഇത് പുതിയ ഭാരത കഥ.
സ്വയം പണയപ്പെടുത്തിക്കഴിഞ്ഞവർക്ക്, അടിമത്തമേറ്റു വാങ്ങിയവർക്ക് മറ്റുള്ളവ (രെ) പണയപ്പെടുത്താനാവുമോ എന്ന് ചോദിക്കാൻ ഒരു കൃഷ്ണയുമില്ല . I mean ദ്രുപദപുത്രി ദ്രൗപദി
അതുകൊണ്ട് ഭീഷ്മ ദ്രോണ ഗുരു പിതാമഹൻമാർക്ക് ഉത്തരംമുട്ടുന്ന പ്രശ്നവുമില്ല.
ആരെങ്കിലും ഉണ്ട് എങ്കിൽ അവർക്ക്
''ഇരുളേ..... കാടേ വിഴുങ്ങ്.....നീയേ നെടും ഘെതി''
(എഫ് ബി 6/12/20 രാജീവ് ഗാന്ധി ബയോ tech സെന്ററിന്റെ പേര് ഗോൾവോൾക്കർ എന്നാക്കുന്നു.)
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home